മുണ്ടക്കയം ∙ പ്രചാരണത്തിന് മുന്നണികൾക്ക് ഇനി ലഭിക്കുന്നത് 20 ദിവസം മാത്രം. പ്രചാരണത്തിനായി ലഭിക്കുന്ന സമയം നോക്കിയാൽ ഏതാണ്ട് 300 മണിക്കൂറുകൾ മാത്രം. വോട്ടുകളുടെ കണക്കുകൂട്ടലുകൾക്കിടെ രാഷ്ട്രീയ പാർട്ടികൾക്ക് മുൻപിൽ ആശങ്കയായി മാറുന്നത് പരിമിതമായ ദിവസങ്ങളും സമയവും തന്നെ. ചുരുക്കി പറഞ്ഞാൽ ക്ലോക്കിന്റെ സെക്കൻഡ് സൂചി പോലെ ഓടി നിന്നാലേ തിരഞ്ഞെടുപ്പ് കടമ്പ കടക്കാനാകൂ.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഈ ദിവസങ്ങൾക്കുള്ളിൽ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ആളുകൾ വീടുകളിൽ കാണുന്ന ഞായറാഴ്ച ദിവസങ്ങളാണ് എല്ലാ തിരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിർണായക ദിനം. എന്നാൽ ഇക്കുറി ലഭിക്കുന്ന മൂന്ന് ഞായറാഴ്ചകളിൽ ഒന്ന് ഈസ്റ്റർ ആയതോടെ ആ ദിവസത്തെ പരിപാടികളും ഒഴിവാക്കേണ്ടി വരും.
നേരത്ത് പ്രചാരണങ്ങൾക്ക് ആളെ ഇറക്കിയാൽ രണ്ട് മൂന്ന് ദിവസത്തിനകം ആളുകൾ കുറയുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ രാവിലെ 11 വരെയും. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും മതി പൊതുപ്രചാരണവും പരിപാടികളും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. ഇതോടെ പ്രചാരണ മണിക്കൂറിൽ നിന്നും ദിവസവും മൂന്ന് മണിക്കൂർ വീണ്ടും നഷ്ടമാകും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…