തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
ഇടുക്കി തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി. ഒരു കോടി രൂപ ചിലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-8638736667888810&output=html&h=280&adk=3457171174&adf=647855413&w=400&fwrn=7&fwrnh=100&lmt=1757560607&num_ads=1&rafmt=1&armr=3&sem=mc&pwprc=9660529770&ad_type=text_image&format=400×280&url=https%3A%2F%2Fwww.honesty.news%2F2025%2F09%2Fallegations-of-medical-negligence-at-thodupuzha-private-hospital.html%3Fm%3D1&host=ca-host-pub-1556223355139109&fwr=0&pra=3&rh=334&rw=400&rpe=1&resp_fmts=3&sfro=1&wgl=1&fa=27&abgtt=7&dt=1757561385279&bpp=2&bdt=3312&idt=-M&shv=r20250909&mjsv=m202509080101&ptt=9&saldr=aa&abxe=1&cookie=ID%3D63f7547ff7c9b89a%3AT%3D1757224744%3ART%3D1757561384%3AS%3DALNI_MZ3qYeZLURW9MOcWAP7o2VQJI2e_g&gpic=UID%3D0000119180f5a5e5%3AT%3D1757224744%3ART%3D1757561384%3AS%3DALNI_MbeHfaWlApgwY3Wpaaq8-TRauO2wA&eo_id_str=ID%3D01d64faff36b767d%3AT%3D1757224744%3ART%3D1757561384%3AS%3DAA-AfjYHxkXh5hFFX2QRpoel0Jca&prev_fmts=0x0%2C430x430%2C400x200&nras=3&correlator=7841368473456&frm=20&pv=1&u_tz=330&u_his=1&u_h=932&u_w=430&u_ah=932&u_aw=430&u_cd=24&u_sd=3&adx=15&ady=1470&biw=430&bih=739&scr_x=0&scr_y=226&eid=31093039%2C95370776%2C31094604%2C95371477%2C95371230&oid=2&pvsid=8499837777162&tmod=1846629940&uas=0&nvt=1&fc=1408&brdim=0%2C0%2C0%2C0%2C430%2C0%2C430%2C932%2C430%2C821&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAA.&ifi=4&uci=a!4&btvi=2&fsb=1&dtd=622
60 ശതമാനം രോഗശമനം ഉറപ്പ് നല്‍കിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാല്‍ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു.